പുഞ്ചകൃഷിയിൽ ഉൽപാദനത്തിൽ വൻ ഇടിവ്; പതിരായി അധ്വാനം, പ്രതീക്ഷിച്ച വിളവില്ല

കോട്ടയം: പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുന്നതിനിടെ, കർഷകരുടെ നെഞ്ചിടിപ്പേറ്റി ഉൽപാദനത്തിൽ വൻ ഇടിവ്. ഒരേക്കറില്‍നിന്ന് ശരാശരി 20 ക്വിന്‍റല്‍ നെല്ലെങ്കിലും ലഭിക്കേണ്ടതാണെങ്കിലും ഇത്തവണ കൊയ്ത്ത് പൂർത്തിയായ ഭൂരിഭാഗം പാടങ്ങളിലും 15 ക്വിന്‍റലില്‍ താഴെ മാത്രമാണ് ഉൽപാദനം. എട്ട് മുതല്‍ 10 ക്വിന്‍റല്‍ വരെ മാത്രം നെല്ല് ലഭിച്ച നിരവധി പാടങ്ങളുമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. നേരത്തേ ഏക്കറിന് 30 ക്വിന്‍റല്‍ വരെ…

Read More

വേനൽ: ടെറസിലെ കൃഷിക്ക് വേണം പ്രത്യേക പരിചരണം

വേനലിലെ വെയിലും ചൂടും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ടെറസിലെ കൃഷിയെയായിരിക്കും. ചൂട് കൂടുന്നതോടെതന്നെ ചെടിക്ക് വാട്ടവും ഇലകൾ കരിയുന്നതും കാണാം. വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി തുടങ്ങിയവയാണ് ടെറസിൽ സാധാരണയായി വളർത്തുന്ന പച്ചക്കറികൾ. കൂടാതെ പന്തലിട്ട് വളർത്തുന്ന പാവൽ, പടവലം തുടങ്ങിയവയും ചൂടുകാലത്ത് ടെറസിൽ വളരും. വെയിൽ ഇഷ്ടപ്പെടുന്ന പച്ചക്കറികളാണിവ. എന്നാൽ, കടുത്ത ചൂടിനെ അതിജീവിക്കാൻ…

Read More

‘ഇന്ത്യൻ റബർ സ്റ്റാറ്റിസ്റ്റിക്സ്’ 45ാം പതിപ്പ് പ്രസിദ്ധീകരിച്ചു

തോട്ടം ഉടമകൾ, റബർ വ്യവസായികൾ, റബർ കച്ചവടക്കാർ, ഗവേഷകർ തുടങ്ങിയവർക്കുവേണ്ട പ്രധാനപ്പെട്ട റഫറൻസ് പുസ്തകമാണ് ഇന്ത്യൻ റബർ സ്റ്റാറ്റിസ്റ്റിക്സ്. ഇന്ത്യയിലെ റബർ കൃഷിയുടെ വിസ്തീർണം, റബറുൽപാദനം, ഉപഭോഗം തുടങ്ങി റബറുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ സ്ഥിതിവിവര കണക്കുകളും ഇതിൽ കൊടുത്തിട്ടുണ്ട്. ഇന്റർനാഷനൽ റബർ സ്റ്റഡി ഗ്രൂപ്, അസോസിയേഷൻ ഓഫ് നാച്വറൽ റബർ പ്രൊസസിങ് കൺട്രീസ്, ഡയറക്ടർ ജനറൽ…

Read More

പശുക്കൾക്ക് ഇൻഷുറൻസ് പോളിസി, ഒപ്പം ക്ഷീരകർഷകർക്കും

അപ്രതീക്ഷിതമായി തൊഴുത്തിന്‍റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവെക്കുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാൻ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇൻഷുറൻസ് പദ്ധതികള്‍. ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി- നാഷനൽ ലൈവ് സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി. പശുക്കള്‍ക്ക് മാത്രമല്ല, അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു…

Read More

ഇഞ്ചി കൃഷിക്ക് ഫംഗസ് ബാധ; കുടകിൽ മലയാളി കർഷകർ ആശങ്കയിൽ

ഇരിട്ടി: മലയോരത്ത് കാട്ടാനകളും കാട്ടുപന്നികളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽനിന്ന് രക്ഷ നേടാൻ ചുരം കയറിയ മലയാളിയുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ച് ഇഞ്ചി കൃഷിക്കുണ്ടായ ഫംഗസ്ബാധ കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നു. കുടക് ജില്ലകളിലെ ഇഞ്ചി കൃഷികളില്‍ വ്യാപകമായി ഫംഗസ് അണുബാധ പടരുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍നിന്ന് നിരവധി മലയാളി കര്‍ഷകര്‍ കുടകില്‍ ഇഞ്ചി കൃഷി നടത്തുന്നുണ്ട്. ഇവര്‍ക്കും…

Read More